നെയ്യാറ്റിൻകരയിൽ കമിതാക്കൾ അഴിഞ്ഞാടുന്നു നാലുപേർ കസ്റ്റഡിയിൽ നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കമിതാക്കൾ അഴിഞ്ഞാടുന്നു നാലുപേർ കസ്റ്റഡിയിൽ .ബാലരാമപുരം സ്വകാര്യ എൻട്രൻസ് കോച്ചിംഗ് സെന്ററിൽ പഠിക്കുന്ന നെയ്യാറ്റിൻകര സ്വദേശിനി 19 വയസ്സുള്ള വിദ്യാർഥിനിക്ക് നേരെ ഇന്നലെ രാവിലെ 9 മണിക്കാണ് ആക്രമണം.ആനാവൂർ സ്വദേശി റോണിയുടെ നേതൃത്തത്തിൽ മൂന്നുപേരടങ്ങുന്ന സംഘവുമായി ചേർന്ന് വിദ്യാർത്ഥിനിയുടെ മുഖത്തടിക്കുകയും അസഭ്യവർഷങ്ങളും ചൊരിഞ്ഞു . ഇത് കണ്ടു നിന്ന നെയ്യാറ്റിൻകരയിലെ ഓട്ടോക്കാരും നാട്ടുകാരും ഈ നാലുപേരെയും പിടിച്ചുനിർത്തുകയും രണ്ടുപേർ ഓടി രക്ഷപ്പെടുകയും ചെയ്തു രണ്ടുപേരെ നെയ്യാറ്റിൻകര പോലീസ് വന്ന് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെടാൻ ശ്രമിച്ച ആനാവൂർ സ്വദശിയാൽ വന്ന കാർ നിരവതി വാഹനങ്ങളെ തട്ടിയിട്ടു ,കാൽ നട യാത്രികനു പരിക്കുമുണ്ട് .ഇവർക്കെതിരെ നെയ്യാറ്റിൻകര പോലീസ് കേസ് എ ടു ത്തിട്ടുണ്ട് .നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിന് സമീപത്തുള്ള ചെറിയ ഇടവഴിയിലും ബസ്സ്റ്റാൻഡ് പരിസരത്തു മാണ് മിക്ക ദിവസവും ഇത്തരം സംഭവം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സമാന രീതിയിൽ തന്നെ ഒരു പെൺകുട്ടിയുടെ മുഖത്തടിച്ച് രണ്ടുപേർ രക്ഷപ്പെട്ടതും ഈ ബസ്റ്റാൻഡ് പരിസരത്ത് വച്ചായിരുന്നു. സ്കൂൾ സമയങ്ങളിൽ നെയ്യാറ്റിൻകര പോലീസ് ഇടവഴികളിലും നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിന്റെ പരിസരപ്രദേശങ്ങളിലും പെട്രോളിങ് ശക്ത മാക്കിയെങ്കിലും കമിതാക്കൾ അഴിഞ്ഞാടുന്ന തു പതിവാകുന്നു .കഴിഞ രണ്ടു ദിവമായി ഇത് തുടരുന്നു . ചെകിട്ടത്തു അടി വാങ്ങിയ വിദ്യാർഥിനി പോലീസിൽ പരാതി നൽകാൻ തയ്യാറായില്ല .ബസ്റ്റാൻഡും പരിസരവും കമിതാക്കളുടെ വിഹാര രംഗമാണ് .അടിയന്തിരമായി രെ ക്ഷ കർത്താക്കൾ തങ്ങളുടെ പുത്രീ പുത്രന്മാരെ ബസ്സ്റ്റാൻഡു പരിസ രത്തു മോണിറ്റർ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു .